വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.
നിണനീര്
ലില്ലിയുടെ രണ്ടു കവിതകള്‍
അച്ഛനിലവൾ പാട്രിയാർകി പഠിച്ചു.
അമ്മയിലവൾ ഒപ്രെഷൻ പഠിച്ചു.
ചേച്ചിയിലവൾ ഡിപ്രഷൻ പഠിച്ചു.
ഉത്പത്തിയുടെ പുതിയ പുസ്തകം, ഒന്നാം അധ്യായം: ഹവ്വ.
ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.
ബാലി
വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം.
ആത്മഹത്യ: അവലോകനമല്ല നിവാരണമാണ് ആവശ്യം
തങ്ങൾ വരച്ചിരുന്ന ലക്ഷ്മണ രേഖക്ക് പുറത്തു പോകുന്ന പെണ്ണുങ്ങളെ, ‘നിലക്കുനിർത്താൻ’ കാലങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യത്തിന്റെ ഭീഷണിസ്വരങ്ങളുടെ പ്രതിധ്വനി മാത്രമാണ് ഇത്തരം ഉപദേശ നിർദേശങ്ങൾ.
നമുക്ക് അവിടെ കാണാം !
മൊയ്ദീന്റെ കാലുകൾ ചെളിയിൽ അമർന്ന് വിരലിന്റെ വിടവിലൂടെ ചെളി പൊന്തി ശബ്ദം ഉണ്ടാക്കി. അടയാളം ബാക്കിയാക്കി കാലുകൾ മുന്നോട്ട് ആഞ്ഞു.
എ. കെ. രാമാനുജന്റെ രണ്ടു കവിതകള്‍
ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..
നിങ്ങള്‍ക്ക് ആളുമാറി
പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല.
പെട്രികോർ
മണ്ണിൽ നിന്നും സുഗന്ധം മുഴുവൻ വാറ്റിയെടുത്ത് പുറത്തെത്താൻ ഏതാണ്ട് ആറേഴുമണിക്കൂർ എടുക്കും.
സ്നേഹാദരങ്ങളോടെ
ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ് എഴുതിയ …