വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും. കാറ്റിന്റെ അലർച്ചയ്ക്കനുസരിച്ച് സിംഫണി ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. പണ്ട് അപ്പന്റെ കൂടെ നടുക്കടലിൽ പോയപ്പോൾ വള്ളത്തിൻ്റെ ചാഞ്ചാട്ടം സഹിക്കാതിരുന്ന പോലെത്തന്നെ …
കോളനി.
കുറേ കാലങ്ങൾക്ക് ശേഷമാണ് അച്ഛൻ കോളനി എന്നു തന്നെ പറഞ്ഞ് എന്നെ തിരുത്തിയത് എന്തിനായിരുന്നെന്നും, അന്ന് അവിടെ എന്നിൽ ആ ഇമേജ് പ്ലേസ് ചെയ്ത ഫാക്ടർ ജാതി ആയിരുന്നു എന്നുമൊക്കെ ബോധം വന്നത്.
ഇടംകൈയ്യരായി ജനിക്കുന്നവര്‍
ഇടംകൈയ്യരായി ജനിക്കുന്നവരെ തല്ലിയും പൊള്ളിച്ചും വലം കയ്യരാക്കുവാൻ ഇവിടെയൊരു ഭൂരിപക്ഷമുണ്ട്. തുടർന്നും ഉണ്ടാകും. ഇനിയും എത്ര പേർ എന്ന ചോദ്യമാണ് മുന്നിലുള്ളത്…. പാടില്ല.
ചാച്ചനെ നീട്ടി എഴുതുമ്പോള്‍
“How do you feel?
He said:, Like one who has arisen in the morning and does not know whether he will be dead in the evening.
The other man said:, ‘But this is the situation of all men.
He said: Yes but how many of them feel it?”
A letter to Queenie
A letter to Queenie- Benjamin’s adoptive mother in “The Curious Case of Benjamin Button” from his own father Thomas Button. Queenie, when I left my …
പങ്കുവെപ്പ്
മഴ പെയ്തു തോർന്നു. ഉടഞ്ഞ ശിൽപം കണക്കെ ചിതറിക്കിടന്ന ജീവനിൽ പുൽനാമ്പുകൾ കിളിർത്തു. വള്ളിച്ചെടികൾ പടർന്നു.
Last Letter in a Lunch Box
3 Minutes Read “I have not lost, I have gained in every which way.” Sutapa Sikdar A eulogy is the most excruciating form of literature. …
Stillborn dreams
In this century when each person struggles to make oneself a little better than yesterday, she has no time for self-care. It was almost a …
അതിജീവനത്തിന്റെ വിള
മുഖ്യമന്ത്രിക്ക് ആ രുചി അറിയുമായിരുന്നിരിക്കണം. കപ്പയേക്കുറിച്ചു പറയുമ്പോൾ നീറിയ ഒരു പുഞ്ചിരി അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. സംഗതി അത്ര പന്തിയല്ല. ക്ഷാമകാലം മുൻപിലുണ്ട്. ലോകമെമ്പാടും നേരിട്ടേക്കാവുന്ന പ്രതിസന്ധി അറകളിലെ ശേഷിപ്പ് തീരുന്നതോടെ ഇങ്ങുമെത്തും. കപ്പകുത്തിക്കോളാനാണ് …
മനീഷ് നാരായണന്റെ പ്രിയപ്പെട്ട സിനിമകള്‍
മലയാള സിനിമാനിരൂപണത്തില്‍ പുതിയൊരു വഴി തിരഞ്ഞെടുത്ത ആളാണ് മനീഷ് നാരായണന്‍. അന്ന് വരെ നിലനിന്നിരുന്ന സൈതാന്തിക ജാഡകളില്‍ നിന്നു ലളിതമായ ഭാഷയിലേക്ക് ചലച്ചിത്ര നിരൂപണത്തെ മാറ്റി എഴുതി. അയാള്‍ക്കൊപ്പമോ അതിനു ശേഷമോ ആണ് മുഖ്യധാരയിലേക്ക് …