കള്ളു കുടിക്കാനല്ല, കണ്ണു കാണിക്കാനുള്ള ആപ്പ്

ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.