ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും …
കൂവാഗം
അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു, പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്ല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു.
പങ്കുവെപ്പ്
മഴ പെയ്തു തോർന്നു. ഉടഞ്ഞ ശിൽപം കണക്കെ ചിതറിക്കിടന്ന ജീവനിൽ പുൽനാമ്പുകൾ കിളിർത്തു. വള്ളിച്ചെടികൾ പടർന്നു.