ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്ത് പറ്റി എന്നത്?
അദ്ഭുതം പരത്തുന്ന ഒരു പത്രജീവി
വാര്‍ത്തയുമായി നേരെ പത്രമോഫീസിലേക്ക്. അവിടെ ഇരുന്ന് നാലഞ്ചു പേജ് എഴുത്ത്. പിന്നെ ഡി.ടി.പിയില്‍. പ്രിന്റ് എടുത്ത് വായന. പ്രൂഫ്, അത് കഴിഞ്ഞ് പേജ് എഡിറ്റര്‍മാരുമായി ഗുസ്തി. പെട്ടിക്കോളത്തില്‍ കൊടുക്കേണ്ടത് അങ്ങനെ വേണം. അങ്ങനെ ചെയ്യാത്ത എഡിറ്റര്‍മാരോട് കശപിശ. ഒന്നാം പേജിലേക്ക് കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷണം.
ഇ.എം.എസില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യം
ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.
മാമകനും ചൊവ്വല്ലൂരും പിന്നെ ജേണലിസവും
രണ്ടും മൂന്നും നാലും സ്ഥാനത്ത് നില്ക്കുന്ന പത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിച്ചാലും മനോരമയുടെ വിഷത്തിനൊപ്പം വരില്ലെന്നും ധിടീര്‍മൃത്യു സംഭവിക്കില്ലെന്നുമാണ് ആ ചൊല്ലിനര്‍ത്ഥം.
കള്ളു കുടിക്കാനല്ല, കണ്ണു കാണിക്കാനുള്ള ആപ്പ്
ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന് ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന് സാറിന് എഴുതിക്കൊടുത്തു.
അവശനായ ചിരിക്കുന്ന ബുദ്ധൻ
അവശനായ ചിരിക്കുന്ന ബുദ്ധൻ, അങ്ങനാണ് എനിക്കന്നു വീരേന്ദ്രകുമാറിനെ കുറിച്ചു തോന്നിയത്.
Since They Dared, We Knew
2 Minutes Read With the arrest of journalists, repressions and restrictions for press, the government has celebrated World Press Freedom Day with pomp and gaiety. …