കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കിൽ ആ നിയമം നടപ്പാക്കാൻ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ.
കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്
വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.
കൊറോണ: അവസാനത്തിന്റെ തുടക്കം?
എന്നാൽ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല.
സ്വത്വവാദി-രാഷ്ട്രീയം നിര്‍വ്വഹിക്കുന്നത് സംഘപരിവാറിന്റെ കരാർപ്പണി
രാഷ്ട്രീയ ഇസ്‌ലാം എന്നാൽ, അധികാരത്തിൽ വന്ന ഇസ്‌ലാം എന്നാൽ അത് ആ രാജ്യത്തെ സംഘപരിവാറാണ്.
പട്നയിലെ നൊമ്പരപ്പൂക്കൾ പൂത്ത ഗന്ധം
ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ
ഭാഷയുടെ ഭാവസ്വരൂപം
വലിയപള്ളി റോഡ് ഒരു റോഡല്ല, കോഡാണ്. ബാല്യം വിട്ടുപോകാത്ത ഒരുവൻ്റെ നിഷ്കളങ്കമായ മനസ്സിൻ്റെ കോഡ്.
നെടുവീർപ്പുകളുടെ രാത്രി
പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു
സാമ്പത്തിക സംവരണം എതിർക്കപ്പെടേണ്ടതാണ്
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇത്തരത്തിലൊരു നിലപാടിന് കാരണം യാന്ത്രികമായ രീതിയിൽ വർഗ്ഗരാഷ്ട്രീയത്തെ കേവലമായ സാമ്പത്തിക ദാരിദ്ര്യ രാഷ്ട്രീയമായി കണ്ടതാണ്. അല്ലാതെ ഇ എം എസിനു നമ്പൂതിരിപ്പാട് എന്ന പേരുണ്ടായതുകൊണ്ടല്ല.
ആത്മഹത്യ: അവലോകനമല്ല നിവാരണമാണ് ആവശ്യം
തങ്ങൾ വരച്ചിരുന്ന ലക്ഷ്മണ രേഖക്ക് പുറത്തു പോകുന്ന പെണ്ണുങ്ങളെ, ‘നിലക്കുനിർത്താൻ’ കാലങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യത്തിന്റെ ഭീഷണിസ്വരങ്ങളുടെ പ്രതിധ്വനി മാത്രമാണ് ഇത്തരം ഉപദേശ നിർദേശങ്ങൾ.
കത്ത്
എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.