ഒരു അവിശ്വാസിയുടെ തീര്‍ത്ഥയാത്രയിലെ ആത്മവിചാരങ്ങള്‍

പരാതിയും പരിഭവവും കേട്ട് മടുത്ത ദേവി ആവലാതികളില്ലാതെ വന്ന് കുശലം ചോദിച്ച് തിരിച്ചു പോയ എന്നെയോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടാവില്ലേ?

പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.

ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.

ആരും മരിക്കാത്ത കഥ ഒരു സ്വപ്നം മാത്രമാണ്.

വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.

കൂവാഗം

അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു, പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്ല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു.

അവശേഷിപ്പുകള്‍

ഈ നഗരത്തിന്‍റെ സിരകളില്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ ഭ്രാന്തുപിടിച്ചോടുന്ന തേരട്ട വണ്ടികള്‍. അതിലെ ഓരോ കമ്പാര്‍ട്ട്മെന്റിലും മദ്രാസിന്‍റെ മണങ്ങള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ട്.

കുഞ്ഞു സൂഫി എഴുതിക്കൊണ്ടിരിക്കുമ്പോൾ

“മരുഭൂമിയെ സുന്ദരമാക്കുന്നതെന്തെന്നാൽ,”കൊച്ചു രാജകുമാരൻ പറഞ്ഞു,“അതെവിടെയോ ഒരു കിണർ ഒളിപ്പിക്കുന്നു…” – Antoine de Saint-Exupéry, The Little Prince ദേവപ്രിയയുടെ കവിത അനുഭവാർത്ഥങ്ങളുടെ അപൂർവ ജീവനാണ്. ഇവിടെ സ്വത്വത്തിൻ്റെ സൂക്ഷ്മമായ കണക്കെടുപ്പ് നടക്കുന്നു. ഇടയ്ക്കിടെ …

ചെറുപഠനങ്ങൾ : പുരുഷഗണം

ചുംബനത്തിന്റെ ചൂടാറും മുൻപേ“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്പറഞ്ഞുവിട്ടതാണവനെ.പോയവഴിയിലെ ഉപ്പുപാടുകൾമന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്. ആദ്യം മുറിയിലേക്ക് കയറിവന്നത്യൂദാസ് എന്നുപേരുള്ള ഒരു ദൈവപുത്രനായിരുന്നു.എന്റെ നഗരങ്ങൾ കത്തിയെരിയുന്നത് കണ്ടിട്ടുംപാട്ടുപാടി, കണ്ണടച്ച്കണ്ടില്ലെന്ന് കളവുപറഞ്ഞ ദൈവപുത്രൻ!അവനെ നമുക്കൊരു ഒറ്റവരയായി രേഖപ്പെടുത്താം.( …