വലിയപള്ളി റോഡ് ഒരു റോഡല്ല, കോഡാണ്. ബാല്യം വിട്ടുപോകാത്ത ഒരുവൻ്റെ നിഷ്കളങ്കമായ മനസ്സിൻ്റെ കോഡ്.
നെടുവീർപ്പുകളുടെ രാത്രി
പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു
പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ
പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.
അവിചാരിതങ്ങളിൽ അനാഥർ
താരാട്ടിങ്ങനെയൊരു കുഴപ്പമുണ്ട്.
പാടുന്നവരും
കേൾക്കുന്നവരും
അതിന്റെ പങ്കുപറ്റുകാരാവുന്നു.
ബാലി
വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം.
എ. കെ. രാമാനുജന്റെ രണ്ടു കവിതകള്‍
ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..